കുറുവ ദ്വീപിലെ നിയന്ത്രണം നീക്കിയില്ല ; ടിക്കറ്റില്ലാതെ സഞ്ചാരികൾ നിരാശയിൽ

കുറുവ ദ്വീപിലെ നിയന്ത്രണം നീക്കിയില്ല ; ടിക്കറ്റില്ലാതെ സഞ്ചാരികൾ നിരാശയിൽ
May 13, 2023 12:11 PM | By Kavya N

മാനന്തവാടി: നിയന്ത്രണം നീക്കാത്തതിനാൽ വിനോദ സഞ്ചാര കേന്ദ്രമായ കുറുവ ദ്വീപിലെത്തുന്ന സഞ്ചാരികൾ ടിക്കറ്റ് ലഭിക്കാതെ നിരാശയോടെ മടങ്ങുന്ന അവസ്ഥയാണ് . കൂടാതെ അവധിക്കാലമായതിനാൽ നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടേക്ക് ഒഴുകുന്നത്. ഡി.ടി.പി.സിക്ക് കീഴിലും വനംവകുപ്പിനു കീഴിലുമായി ദിനംപ്രതി 1080 പേർക്ക് മാത്രമാണ് പ്രവേശനാനുമതി നൽകിയിരിക്കുന്നത് . സാധാരണ ദിവസങ്ങളിൽ രാവിലെ 10.30ഓടെ ടിക്കറ്റുകൾ തീരും.

എന്നാൽ അവധി ദിവസങ്ങളിൽ രാവിലെ 8.30ഓടെ ടിക്കറ്റ് വിതരണം പൂർത്തിയാകും. രാവിലെ ഏഴു മുതലാണ് ടിക്കറ്റ് വിതരണം ആരംഭിക്കുക. ഇതൊന്നുമറിയാതെ കേരളത്തിനകത്തും പുറത്തു നിന്നുമായി കുട്ടികളും സ്ത്രീകളുമടക്കമുള്ള നൂറുകണക്കിന് സഞ്ചാരികൾ ആണ് ദിനം പ്രതി ഇവിടെയെത്തി മടങ്ങുന്നത് .2017ൽ ഭരണകക്ഷിയായ സി.പി.എമ്മും സി.പി.ഐയുമായുള്ള തർക്കത്തെ തുടർന്ന് ദ്വീപ് അടച്ചിട്ടിരുന്നു.

പിന്നീട് സർക്കാർ തലത്തിൽ നിരവധി തവണ നടത്തിയ ചർച്ചകൾക്കൊടുവിലാണ് രണ്ടിടങ്ങളിൽനിന്നായി 540 ആളുകളെ വീതം പ്രവേശിപ്പിക്കാൻ അനുമതി നൽകിയത്. അതിന് മുമ്പ് സഞ്ചാരികൾ പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ടായിരുന്നില്ല. അതിനാൽ നല്ല വരുമാനമായിരുന്നു ഡി.ടി.പി.സിക്കും വനസംരക്ഷണ സമിതിക്കും ലഭിച്ചിരുന്നത്. പുൽപള്ളി പാക്കം വഴിയും കാട്ടിക്കുളം പാൽവെളിച്ചം വഴിയുമായി രണ്ടു ഭാഗങ്ങളിലൂടെയാണ് കുറുവ ദ്വീപിലേക്ക് പ്രവേശനമുള്ളത്.

ഇരു ഭാഗത്തും ചങ്ങാട സർവിസുള്ളതാണ് ആളുകളെ ഇവിടേക്ക് ആകർഷിക്കാനുള്ള പ്രധാന കാരണം. അതുപോലെ എല്ലാവിധ സുരക്ഷ സംവിധാനവും ഒരുക്കിയാണ് സഞ്ചാരികളെ ചങ്ങാടത്തിലേക്ക് കയറ്റാറുള്ളൂ. 900 ഏക്കറോളം വിസ്തൃതൃതിയുള്ള ദ്വീപാണ് കുറുവ. നിലവിലെ നിയന്ത്രണങ്ങളെടുത്ത് മാറ്റണമെന്നാണ് സഞ്ചാരികളും പ്രദേശവാസികളും ഒരുപോലെ ആവശ്യപ്പെടുന്നത്.

Kurua Island's control was not lifted; Tourists in despair without tickets

Next TV

Related Stories
#Travel | ‘ഇവിടെ പ്രാർഥിച്ചാൽ വീസ ഉറപ്പ്’; വിദേശ യാത്രാ ആഗ്രഹങ്ങൾ നിറവേറ്റുന്ന ക്ഷേത്രം!

Jul 24, 2024 05:29 PM

#Travel | ‘ഇവിടെ പ്രാർഥിച്ചാൽ വീസ ഉറപ്പ്’; വിദേശ യാത്രാ ആഗ്രഹങ്ങൾ നിറവേറ്റുന്ന ക്ഷേത്രം!

പണമോ മറ്റു സംഭാവനകളോ സ്വീകരിക്കാത്ത, ഒരു ഭണ്ഡാരപ്പെട്ടി പോലുമില്ലാത്ത വ്യത്യസ്തമായ...

Read More >>
#Travel | എത്യോപ്യയിലെ ആകാശ പള്ളി; ഇവിടെയത്താൻ നിങ്ങൾ പർവ്വതം കീഴടക്കണം

Jul 23, 2024 04:51 PM

#Travel | എത്യോപ്യയിലെ ആകാശ പള്ളി; ഇവിടെയത്താൻ നിങ്ങൾ പർവ്വതം കീഴടക്കണം

എത്യോപ്യയിലെ ടിഗ്രേ റീജിയണിലെ ഹാവ്‌സെൻ വോറെഡയിൽ സ്ഥിതി ചെയ്യുന്ന ഒരു മോണോലിത്തിക്ക് പള്ളിയാണ് അബുന യെമാറ്റ...

Read More >>
#Travel | ഗ്ലാസ് ഇഗ്ലുവിൽ ഇരുന്നു നോർത്തേൺ ലൈറ്റ്സ് കാണാം: ആകാശത്തെ വിസ്മയക്കാഴ്ചകൾ

Jul 22, 2024 05:11 PM

#Travel | ഗ്ലാസ് ഇഗ്ലുവിൽ ഇരുന്നു നോർത്തേൺ ലൈറ്റ്സ് കാണാം: ആകാശത്തെ വിസ്മയക്കാഴ്ചകൾ

അറോറ ബോറാലിസ് എന്നുകൂടി അറിയപ്പെടുന്ന ഈ പ്രകൃതിപ്രതിഭാസം കാണാൻ ഒരു വർഷത്തിൽ അനേകായിരങ്ങളാണ് ഫിൻലൻഡിലേക്കു...

Read More >>
#heavyrain | സഞ്ചാരികളുടെ ശ്രദ്ധക്ക്; സംസ്ഥാനത്തെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശന വിലക്ക്

Jul 17, 2024 11:42 AM

#heavyrain | സഞ്ചാരികളുടെ ശ്രദ്ധക്ക്; സംസ്ഥാനത്തെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശന വിലക്ക്

കോഴിക്കോട് ജില്ലയിൽ ഡി.ടി.പി.സിയുടെ കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു. കക്കയം ഉരക്കുഴി ഇക്കോ ടൂറിസം, കക്കയം ഹൈഡൽ ടൂറിസം സെന്‍റർ,...

Read More >>
#karaladLake | വയനാട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കാർലഡിലേക്കൊരു യാത്ര...

Jul 13, 2024 05:49 PM

#karaladLake | വയനാട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കാർലഡിലേക്കൊരു യാത്ര...

പാർക്കിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരികയാണ്.കൽമണ്ഡപവും ഒഴുകി നടക്കുന്ന പാലവും സഞ്ചാരികളെ...

Read More >>
#tajmahal | മുംതാസിനായി ഷാജഹാൻ ഒരുക്കിയ വെണ്ണക്കൽ കൊട്ടാരത്തിലേക്കൊരുയാത്രാ...

Jul 12, 2024 03:19 PM

#tajmahal | മുംതാസിനായി ഷാജഹാൻ ഒരുക്കിയ വെണ്ണക്കൽ കൊട്ടാരത്തിലേക്കൊരുയാത്രാ...

ശവകുടിരത്തിനുമപ്പുറം വെണ്ണക്കല്ലിൽ കൊത്തിയെടുത്ത ഈ മഹാത്ഭുതം മുഗള്‍ വാസ്തുവിദ്യയുടെ ശ്രേഷ്ഠ മാതൃകയായി കരുതപ്പെടുന്ന ഒരു...

Read More >>
Top Stories