കോഴിക്കോട് : തിരുവനന്തപുരത്തു നിന്ന് സിദ്ധാർഥ് കുമാറിനു പുതുജീവനേകാൻ കരൾ പറന്നെത്തി. തിരുവനന്തപുരത്ത് മസ്തി ഷ്കമരണം സംഭവിച്ച വ്യക്തിയു ടെ കരളാണ് എയർ ആംബുലൻ സ് വഴി കോഴിക്കോട്ടെത്തിച്ചത്. കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ ശസ്ത്രക്രിയ യ്ക്കായി കാത്തിരിക്കുന്ന കണ്ണൂർ സ്വദേശിയായ സിദ്ധാർഥ് കുമാറി നാണ് (61) കരൾ മാറ്റിവച്ചത്.
റോഡ് മാർഗം എത്തിക്കുന്നതി നെടുക്കുന്ന സമയദൈർഘ്യം പരിഗണിച്ചാണ് എയർ ആംബു ലൻസ് വഴി കൊണ്ടുവരാൻ തീരു മാനിച്ചത്. തുടർന്ന് ആശുപത്രി അധികൃതർ നേരിട്ട് ബാംഗ്ലൂരിലെ ചിപ്സൺ ഏവിയേഷനുമായി ബന്ധപ്പെടുകയായിരുന്നു. ചിപ് സൺ ഏവിയേഷന്റെ മാനേജിങ് ഡയറക്ടർ സുനിലിന്റെ നേതൃത്വ ത്തിൽ 3.30നാണ് തിരുവനന്തപുരത്തുനിന്ന് എയർ ആംബുലൻസ് പുറപ്പെട്ടത്.
അഞ്ചുമണിയോടെ കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങി. തുടർന്ന് പ്രത്യേക ആംബുലൻസിൽ പുളിക്കൽ, രാമനാട്ടുകര വഴി അഞ്ചരയോടെ ആസ്റ്റർ മിംസിലെത്തി. ആംബുലൻസ് കടത്തിവിടാൻ റോഡുകളിൽ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. തിരുവനന്തപുരത്തു നിന്ന് മസ്തിഷ്കമരണം സംഭവിച്ച വ്യക്തിയുടെ കരളാണ് എയർ ആംബുലൻസ് വഴി കോഴിക്കോട്ടെത്തിച്ചത്.
കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്ന കണ്ണൂർ സ്വദേശിയായ സിദ്ധാർഥ് കുമാറിനാണ് (61) കരൾ മാറ്റിവച്ചത്. റോഡ് മാർഗം എത്തിക്കുന്നതിനെടുക്കുന്ന സമയദൈർഘ്യം പരിഗണിച്ചാണ് എയർ ആംബുലൻസ് വഴി കൊണ്ടുവരാൻ തീരുമാനിച്ചത്.
തുടർന്ന് ആശുപത്രി അധികൃതർ നേരിട്ട് ബാംഗ്ലൂരിലെ ചിപ്സൺ ഏവിയേഷനുമായി ബന്ധപ്പെടുകയായിരുന്നു. ചിപ് സൺ ഏവിയേഷന്റെ മാനേജിങ് ഡയറക്ടർ സുനിലിന്റെ നേതൃത്വ ത്തിൽ 3.30നാണ് തിരുവനന്തപു രത്തുനിന്ന് എയർ ആംബുലൻസ് ഏർപ്പെടുത്തിയിരുന്നു.
ഇതിനുമുൻപു തന്നെ ശസ്ത്രക്രിയയ്ക്കാവശ്യമായ മുഴുവൻ സജ്ജീകരണങ്ങളും ആശുപത്രിയിൽ ഒരുക്കി. ഗ്യാസ്ട്രോ സർജറി വിഭാഗം മേധാവി ഡോ. സജീഷ് സഹദേ വൻ, സീനിയർ കൺസൽട്ടന്റ് ഗ്യാസ്ട്രോ സർജന്മാരായ ഡോ. കെ. നൗഷിഫ്, ഡോ. അഭിഷേക് രാജൻ, ഡോ. സീതാലക്ഷ്മി എന്നിവരും ഗ്യാസ്ട്രോ എന്ററോ ളജി വിഭാഗം മേധാവി ഡോ. അനീഷ് കുമാറിന്റെ നേതൃത്വത്തി ലുള്ള സംഘവും ശസ്ത്രക്രിയ നേതൃത്വം നൽകി.
The liver flew from Thiruvananthapuram to give new life to Siddharth Kumar